Author: Editorial Team

കോന്നി വകയാർ സ്വദേശി ജോൺ ഇ ജോർജ്ജ് ഹൂസ്റ്റണിൽ നിര്യാതനായി

ഹ്യൂസ്റ്റൺ :കോന്നി വകയാർ താവളത്തിൽ ജോൺ ഇ ജോർജ് (77) ഹൂസ്റ്റണിൽ നിര്യാതനായി. ഇന്ത്യൻ വ്യോമസേനയിൽ 15 വർഷക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986ൽ യുഎസിലെത്തി. 23 വർഷക്കാലം ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിൽ ജോലി ചെയ്തു. സംസ്കാര ചടങ്ങുകൾ ജൂലൈ 19 ന് റൊസെൻബെര്‍ഗ് ഡേവിസ് ഗ്രീൻ ലോൺ സെമിത്തേരിയിൽ നടക്കും.ഹ്യൂസ്റ്റൺ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക സഭംഗമാണ്. ഭാര്യ : സൂസി ജോർജ്, മക്കൾ : സുനിൽ ജോൺ, സുജി തോമസ്. ചെറുമക്കൾ: കെവിൻ ജോർജ്, കാവ്യാ തോമസ്, ക്രിസ്റ്റിൻ തോമസ്, നിക്കോളാസ് ജോൺ, നേഹ ജോൺ, നെവിൻ...

Read More

ഹൂസ്റ്റൺ മലയാളി ജോൺ ഇ. ജോർജ് നിര്യാതനായി; സംസ്കാരം ജൂലൈ 19 ന്, വിട വാങ്ങിയത് മുൻ വ്യോമ സേനാ ഉദ്യോഗസ്ഥൻ

ഹ്യൂസ്റ്റൺ: കോന്നിയിൽ നിന്ന് യുഎസിൽ സ്ഥിരതാമസം ആക്കിയ മുൻ വ്യോമ സേനാ ഉദ്യോഗസ്ഥൻ അന്തരിച്ചു. കോന്നി വകയാർ താവളത്തിൽ ജോൺ ഇ ജോർജ് (77) ആണ് ഹൂസ്റ്റണിൽ നിര്യാതനായത്. ഇന്ത്യൻ വ്യോമസേനയിൽ 15 വർഷക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986ൽ യുഎസിലെത്തി. 23 വർഷക്കാലം ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിൽ ജോലി ചെയ്തു. സംസ്കാര ചടങ്ങുകൾ ജൂലൈ 19 ന് റൊസെൻബെര്‍ഗ് ഡേവിസ് ഗ്രീൻ ലോൺ സെമിത്തേരിയിൽ നടക്കും.ഹ്യൂസ്റ്റൺ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക സഭംഗമാണ്. ഭാര്യ : സൂസി ജോർജ്,മക്കൾ : സുനിൽ ജോൺ, സുജി തോമസ്.ചെറുമക്കൾ: കെവിൻ ജോർജ്, കാവ്യാ തോമസ്, ക്രിസ്റ്റിൻ തോമസ്, നിക്കോളാസ് ജോൺ, നേഹ ജോൺ, നെവിൻ ജോൺ. Evening prayers: Saturday & Sunday (July 16&17) at home @ 7 pm . 5018 Sunrise Bend, Missouri City, Tx 77459 Wake Service: Monday, July 18 from 6:00pm to 9:00pmSt Peter’s Malankara Catholic Church3135 5th St, Stafford, TX Funeral Service: Tuesday, July 19 from 9:00am to 11:30amSt Peter’s Malankara Catholic Church3135 5th St, Stafford, TX Burial Service: Tuesday, July 19 from 12:00pm – 12:30pmDavis Greenlawn Cemetery3900 B F Terry Blvd, Rosenberg,...

Read More

പ്രതാപ് പോത്തൻ അന്തരിച്ചു; ചെന്നൈയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ(70) അന്തരിച്ചു. ചെന്നൈയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായാണ് സൂചന. 1978ൽ ഭരതൻ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്ത ആരവം എന്ന സിനിമയിലൂടെയാണ് പ്രതാപ് പോത്തൻ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തകര, ചാമരം എന്നീ സിനിമകളിലൂടെ ശ്രദ്ധേയ നടനായി. മമ്മൂട്ടി നായകനായി എത്തിയ സിനിമ സിബിഐ-5 ദ് ബ്രെയ്ന്‍ ആണ് അവസാനം പുറത്തുവന്ന ചിത്രം. നടൻ മോഹൻലാലിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ബാറോസിലും അദ്ദേഹം മികച്ച വേഷം ചെയ്യുന്നുണ്ട്. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം നിർമാതാവ്, എഴുത്തുകാരൻ എന്നീ മേഖലകളിലും കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. മീണ്ടും ഒരു കാതല്‍ കഥൈയിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുങ്കിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെട്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം ഏകദേശം മുപ്പതോളം ചിത്രങ്ങൾ പ്രതാപ് പോത്തൻ സം‌വിധാനം ചെയ്തു. 1985ൽ നടി രാധികയെ വിവാഹം ചെയ്തുവെങ്കിലും ഈ ബന്ധം അധികകാലം നീണ്ടു നിന്നില്ല. പിന്നീട് സീനിയർ കോർപ്പറേറ്റ് പ്രൊഫഷണലായിരുന്ന അമല സത്യനാഥിനെ 1990ൽ അദ്ദേഹം വിവാഹം കഴിച്ചു. ദമ്പതികൾക്ക് കേയ എന്ന ഒരു മകളുണ്ട്. 22 വർഷത്തിന് ശേഷം ഈ വിവാഹവും 2012ൽ അവസാനിച്ചു. തിരുവനന്തപുരം കുളത്തുങ്കല്‍ കുടുംബാംഗമാണ്. നിർമാതാവ് ഹരിപോത്തൻ...

Read More

സുവിശേഷ സാക്ഷിയാകാൻ

എണ്‍പതുകളുടെ അവസാനം കാടും മേടും താണ്ടി ഹൈറേഞ്ചിലെ പള്ളികളിൽ ശുശ്രൂഷ ചെയ്തത് ഇന്നും നല്ല ഓർമയുണ്ട് നിയുക്ത ബിഷപ് മോണ്‍. ആന്‍റണി കാക്കനാട്ട് റന്പാന്. മൂന്നു വർഷത്തോളം അവരിൽ ഒരാളായി ജീവിക്കുന്നതിനു കൃപ ലഭിച്ചു. ഹൈറേഞ്ച് നിവാസികളുടെ അടിയുറച്ച വിശ്വാസവും ഭക്തിയും കഠിനാധ്വാനശീലവും ഇന്നും അതിശയത്തോടെയും ആദരവോടെയുമാണ് ഓർമിക്കുന്നത്. 1961 ജൂലൈ 18ന് കല്ലുപ്പാറ പഞ്ചായത്തിൽ കാക്കനാട്ട് പരേതനായ കെ.കെ. വർഗീസിന്‍റെയും സാറാമ്മാ വർഗീസിന്‍റെയും ഏഴാമത്തെ മകനായാണ് മോണ്‍. ഡോ. ആന്‍റണി കാക്കനാട്ട് റന്പാൻ ജനിച്ചത്. വടവാതൂർ സെമിനാരിയിലായിരുന്നു ത്വത്വ ശാസ്ത്ര-ദൈവശാസ്ത്ര പരിശീലനം. 1987 ഡിസംബർ 30ന് ഭാഗ്യസ്മരണാർഹനായ ബനഡിക്ട് മാർ ഗ്രിഗോറിയോസിൽനിന്നു വൈദിക പട്ടം സ്വീകരിച്ചു. വിവിധ ഇടവകകളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം റോമിലുള്ള പൊന്തിഫിക്കൽ സലേഷ്യൻ യൂണിവേഴ്സിറ്റിയിൽ നിന്നും ദൈവശാസ്ത്രത്തിൽ മാസ്റ്റർ ബിരുദവും ഡോക്ടറേറ്റും നേടി. 1996-1998 വർഷങ്ങളിൽ തിരുവനന്തപുരം സെന്‍റ് മേരീസ് മേജർ സെമിനാരിയിൽ അധ്യാപകനായും 1988 മുതൽ 2005 വരെ തിരുവല്ല ശാന്തിനിലയത്തിന്‍റെയും തിരുവല്ല രൂപതയുടെ മതബോധന കേന്ദ്രത്തിന്‍റെയും ഡയറക്ടറായും സേവനമനുഷ്ഠിച്ചു. ദൈവത്തിന്‍റെ കൈയൊപ്പു പതിഞ്ഞ ശുശ്രൂഷയാണ് തന്‍റേതെന്നു മോണ്‍. ആന്‍റണി കാക്കനാട്ട് റന്പാൻ ഉറച്ചു വിശ്വസിക്കുന്നു. സാധാരണക്കാരിൽ സാധാരണക്കാരനായ തന്നെ ദൈവമല്ലാതെ ആരാണ് കൈപിടിച്ചു നടത്തുക? മെത്രാഭിഷേകത്തിനു മുന്നോടിയായി ദൈവം നടത്തിയ വഴികളെക്കുറിച്ച് നിയുക്ത ബിഷപ് മോണ്‍. ആന്‍റണി കാക്കനാട്ട് റന്പാൻ ദീപികയുമായി സംസാരിക്കുന്നു: ദൈവത്തിന്‍റെ കൈയൊപ്പു പതിഞ്ഞ ശുശ്രൂഷ എന്‍റെ പൗരോഹിത്യ ശുശ്രൂഷയിൽ എക്കാലവും ദൈവത്തിന്‍റെ കൈയൊപ്പു പതിഞ്ഞിട്ടുണ്ട്. ശുശ്രൂഷകളിലൂടെ ദൈവം എന്നെ ഒരു ഉപകരണമാക്കുകയാണെന്നാണ് ഞാൻ കരുതുന്നത്. ഞാൻ എന്നും ഒരു ശരാശരി വിദ്യാർഥി മാത്രമായിരുന്നു. അതുകൊണ്ടുതന്നെ വിദേശത്തു പഠിക്കാൻ പോകുമെന്നൊന്നും ഒരിക്കലും കരുതിയിട്ടില്ല. എന്‍റെ എല്ലാ പ്രവർത്തനങ്ങളിലും ദൈവത്തിന്‍റെ അദ്ഭുതകരമായ നടത്തിപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. റോമിലെ പഠനശേഷം തിരിച്ചു വന്നപ്പോൾ മലങ്കര സഭയുടെ ടെക്സ്റ്റ് ബുക്ക് തയ്യാറാക്കുന്നതിനുള്ള ചുമതലയാണ് എന്നെ ഏൽപിച്ചത്. ഇപ്പോൾ എന്നോടു ചോദിച്ചാൽ ചിലപ്പോൾ എനിക്കു ഭയം തോന്നും. വലിയ ഒരു ചുമതലയായിരുന്നു അത്. അന്ന് ഭയമില്ലാതെ അതു പൂർത്തിയാക്കാൻ ദൈവം അനുവദിച്ചു. ബലപ്പെടുത്തിയ ദൈവം അദൃശ്യമായ ഒരു ദൈവശക്തി എന്നെ എന്നും പിന്തുടർന്നിരുന്നു. ആ ശക്തി എന്നും എന്‍റെ ഉള്ളിലുണ്ട്. ഭയപ്പെട്ട് മാറി നിൽക്കാതെ കർമങ്ങൾ ചെയ്യാൻ സാധിച്ചു. പ്രവർത്തിച്ച എല്ലാ മേഖലകളിലും ഞാൻ ദൈവത്തിന്‍റെ നടത്തിപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആ നടത്തിപ്പിനു ഞാൻ എന്നും നന്ദിയുള്ളവനാണ്. ദൈവം എന്നോട് എന്നും വിശ്വസ്തനായിരുന്നു. ഞാൻ ചിന്തിക്കാത്ത തരത്തിലുള്ള കാരുണ്യവും കൃപകളും എനിക്കായി ഒഴുക്കി. മെത്രാൻ സ്ഥാനത്തേക്കുള്ള വിളി ആധുനിക കാലഘട്ടത്തിൽ മെത്രാൻ സ്ഥാനം വെല്ലുവിളിയാണെന്നു ബോധ്യമുണ്ട്. വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ മുന്നോട്ടു പോകുക അത്ര സുഖകരമല്ലെന്നും ചിന്തയുണ്ട്. ഈ ഒരു ശുശ്രൂഷയിലേക്കു കടന്നുവരാനോ ശുശ്രൂഷ ഏറ്റെടുക്കാനോ വേണ്ട ബലമോ ശക്തിയോ കഴിവോ ഉള്ള ആളല്ല ഞാൻ. എങ്കിലും 34 വർഷത്തെ എന്‍റെ പൗരോഹിത്യത്തിൽ ദൈവമാണ് എന്നെ നടത്തിയത് എന്നു ഞാൻ തിരിച്ചറിയുന്നു. ഇന്നുവരെ നടത്തിയ ദൈവം നാളെയും എന്നെ നടത്തും എന്ന വിശ്വാസമാണ് ഈ ശുശ്രൂഷ ഏറ്റെടുക്കാൻ പ്രേരിപ്പിക്കുന്നത്. പ്രവർത്തനശൈലി സുവിശേഷത്തിൽ അധിഷ്ഠിതമായ ഒരു പ്രവർത്തന ശൈലി ഉണ്ടാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. സുവിശേഷത്തിനനുസരിച്ച് ജീവിക്കാനും സുവിശേഷത്തിന്‍റെ പരിമളം എല്ലാവരിലും എത്തിക്കാനും സുവിശേഷത്തിനു സാക്ഷിയാകാനും സാധിക്കുമെങ്കിൽ അതിനപ്പുറത്ത് ഒരു ലക്ഷ്യവും എന്‍റെയുള്ളിലില്ല. ലാളിത്യത്തിന്‍റെയും എളിമയുടെയും സ്നേഹത്തിന്‍റെയും ഒക്കെ ഭാഷ എന്‍റെ മനസിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. ഒരു മെത്രാനെ സംബന്ധിച്ചിടത്തോളം സുവിശേഷത്തിന്‍റെ പരിമളമാണ് എല്ലായിടത്തും നൽകേണ്ടത്. യേശുവിന്‍റെ സുവിശേഷത്തിൽ വളരുക എന്നത് വളരെ വെല്ലുവിളികൾ നിറഞ്ഞതാണ്. എങ്കിലും സുവിശേഷം വിഭാവനം ചെയ്യുന്ന ഒരു ക്രിസ്തീയ ജീവിതം മെത്രാൻ ശുശ്രൂഷയിൽ നിറവേറ്റണമെന്നതാണ് എന്‍റെ മനസിലെ ഏറ്റവും വലിയ ചിന്ത. അതുകൊണ്ടാണ് സുവിശേഷ സാക്ഷിയാകാൻ എന്നത് എന്‍റെ ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്നത്. വെല്ലുവിളികൾ എല്ലാ ശുശ്രൂഷകളിലും വെല്ലുവിളികളുണ്ടാകും. ഏതു വെല്ലുവിളികൾക്കിടയിലും ശുശ്രൂഷ നിർവഹിക്കുന്നതിനു ദൈവമാണ് കരുത്തു പകരുക. അപ്പസ്തോലന്മാർ പരിശുദ്ധാത്മ ശക്തിയിൽ ആശ്രയിച്ചാണ് പ്രതിസന്ധികളെ അതിജീവിച്ചത്. ആദ്യ കാലഘട്ടങ്ങളിൽ അവർ ഭയപ്പെട്ടാണ് ജീവിച്ചത്. പീഡനങ്ങളിലൂടെയും മത മർദനങ്ങളിലൂടെയും കടന്നുപോയപ്പോൾ സഭ പരിശുദ്ധാത്മാവിന്‍റെ ശക്തിയിലാണ് നിലനിന്നത്. ആ ശക്തിയാണ് ഇന്നും കരുത്തു പകരുന്നത്, വെല്ലുവിളികളെ നേരിടാൻ...

Read More

ദൈവസ്നേഹത്തിൻ കരം പിടിച്ച്…

മലങ്കര കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ ഗണത്തിലേക്ക് ഇന്ന് ഉയർത്തപ്പെടുന്പോൾ മോണ്‍. മാത്യു മനക്കരക്കാവിൽ റന്പാൻ ദൈവസ്നേഹത്തിനും കരുതലിനും നന്ദി പറയുകയാണ്. കൊല്ലം ജില്ലയിലെ പുത്തൂരിൽ മനക്കരക്കാവിൽ ഗീവർഗീസിന്‍റെയും കുഞ്ഞമ്മ ഗീവർഗീസിന്‍റെയും ആറു മക്കളിൽ ഇളയവനായി 1955 നവംബർ 10നാണ് മോണ്‍. ഡോ. മാത്യു മനക്കരക്കാവിൽ ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം മേജർ അതിരൂപതയുടെ സെന്‍റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് കോട്ടയം വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക സെമിനാരിയിൽ വൈദിക പഠനം പൂർത്തിയാക്കി. 1983 ഡിസംബർ 18ന് ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. 1990ൽ മാർ ഇവാനിയോസ് കോളജിൽ അധ്യാപകനായി. തുടർന്ന് കോളജിന്‍റെ ബർസാറായും പ്രിൻസിപ്പലായും ദീർഘകാലം ശുശ്രൂഷ നിർവഹിച്ചു. 1983 മുതൽ 2013 വരെയുള്ള കാലഘട്ടത്തിൽ അവിഭക്ത തിരുവനന്തപുരം മേജർ അതിരൂപതയുടെ 35 ഇടവക-മിഷൻ കേന്ദ്രങ്ങളിൽ ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്. അന്നും ഇന്നും വഴി നടത്തുന്നത് ദൈവത്തിന്‍റെ കരുണ മാത്രമാണെന്ന് മോണ്‍. മാത്യു മനക്കരക്കാവിൽ റന്പാൻ പറയുന്നു. ഭയപ്പെടേണ്ട എന്ന കർത്താവിന്‍റെ വാക്കുകളാണ് എന്നും പ്രചോദനമായിട്ടുള്ളതെന്നു ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ എപ്പോഴും പറയുമായിരുന്നു. ഇതുതന്നെയാണ് തന്നെയും എന്നും മുന്നോട്ടു നയിച്ചിട്ടുള്ളത്. മെത്രാഭിഷേകത്തിനു മുന്നോടിയായി തന്‍റെ ആശയങ്ങൾ മോണ്‍. മാത്യു മനക്കരക്കാവിൽ റന്പാൻ ദീപികയുമായി പങ്കുവച്ചു. അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങൾ ചുവടെ: വിശ്വാസ ജീവിതത്തിന്‍റെ തുടക്കം? വീട്ടിൽ നിന്നും ലഭിച്ച പ്രചോദനവും ഊർജവുമാണ് വിശ്വാസ ജീവിത്തിൽ എന്നും മുതൽകൂട്ടായത്. അമ്മയുടെ പ്രാർഥനയും ത്യാഗങ്ങളും കണ്ടാണ് ഞാൻ വളർന്നത്. ഗുമസ്ത ജോലിക്കാരനായിരുന്ന എന്‍റെ പിതാവ് പള്ളിയിലെ പ്രധാന ചുമതലക്കാരനുമായിരുന്നു. അതുകൊണ്ടുതന്നെ ചെറുപ്പം മുതൽ വിശ്വാസം മുറുകെ പിടിച്ചിരുന്നു. പള്ളിക്കാര്യങ്ങളിൽ യാതൊരു കുറവും വരുത്തരുതെന്ന് അമ്മയ്ക്കു വലിയ നിർബന്ധമുണ്ടായിരുന്നു. ശനിയാഴ്ചകളിൽ സണ്‍ഡേ സ്കൂളിലേക്കു വേണ്ട പാഠങ്ങൾ മാത്രമേ പഠിക്കാൻ അനുവദിക്കൂ. 10-ാം ക്ലാസ് കഴിഞ്ഞപ്പോഴാണ് സെമിനാരിയിൽ ചേർന്ന് വൈദീകനാകണമെന്ന് ഉറപ്പിച്ചത്. എന്‍റെ ഇടവക പള്ളി വികാരിയായിരുന്ന ഫാ.ജോർജ് ജേക്കബ് അച്ചനും ഫാ.ഡാനിയേൽ കൊച്ചുപറന്പിൽ റന്പാച്ചനുമെല്ലാം വിശ്വാസ ജീവിതത്തിനു വഴിത്തിരിവായി. അധ്യാപകനായി മാർ ഈവാനിയോസിൽ ബിരുദാനന്തര ബിരുദത്തിനുശേഷം ഫ്രഞ്ച് അധ്യാപകനായും മാർ ഈവാനിയോസ് കോളജ് ഹോസ്റ്റൽ വാർഡനായും സേവനമനുഷ്ഠിച്ചു. അന്ന് ചെന്പൂർ ഭാഗത്തുള്ള 11 പള്ളികളുടെ ചുമതലയും വഹിച്ചിരുന്നു. അവിടങ്ങളിലെ വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന നിരവധി വിദ്യാർഥികളെ മാർ ഈവാനിയോസിൽ എത്തിച്ച് വിദ്യാഭ്യാസം നൽകാനായത് ദൈവം നൽകിയ വലിയ കരുണയായി ഓർമിക്കുന്നു. പിന്നീട് കോളജ് പ്രിൻസിപ്പൽ ആയപ്പോൾ കോളജിൽ അച്ചടക്കത്തിനും പഠന-പാഠ്യേതര പ്രവർത്തനങ്ങൾക്കും ഏറെ പ്രാധാന്യം നൽകി. അക്കാലത്ത് കോളജിന് ഓട്ടോണമസ് പദവി കൈവന്നതും ദൈവത്തിന്‍റെ വലിയ കരുണ. അന്ന് കോളജിൽ ആരംഭിച്ച ഇഗ്നോയുടെ സെന്‍റർ പിന്നീട് ഏറ്റവും വലിയ ഇഗ്നോ കാന്പസായി മാറി. പുതിയ നിയോഗം? മലങ്കര കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ ഗണത്തിലേക്ക് ഇന്ന് ഉയർത്തപ്പെടുന്പോൾ അത് വലിയ ഒരു നിയോഗമായി കാണുന്നു. മാർ ഈവാനിയോസ് പിതാവിന്‍റെ മാതൃകയും മാർഗദർശിത്വവും ആണ് അടിത്തറ. മാർ ഈവാനിയോസ് പിതാവ് സഭയെ വിശ്വാസത്തിൽ വളർത്തുന്നതിനും സ്നേഹത്തിലും ഐക്യത്തിലും മുന്നേറുന്നതിനുമായി നിരന്തരം പരിശ്രമിച്ചു. സഭയുടെ പ്രവർത്തനങ്ങളിൽ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയെ സഹായിക്കുകയാണ് പുതിയ നിയോഗം. ദൈവം നടത്തുന്ന വഴിയിൽ നടക്കുക എന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. പുതിയ നിയോഗത്തിലും ദൈവം വഴി നടത്തുമെന്നു വിശ്വസിക്കുന്നു. സഭ, വിശ്വാസം? ഈശ്വര വിശ്വാസം കുടുംബങ്ങളിൽനിന്ന് ആരംഭിക്കണം. സഭാമക്കളെ വിശ്വാസത്തിൽ വളർത്തുകയും സംരക്ഷിച്ചു നിർത്തുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. കുടുംബങ്ങളിൽനിന്നു പിറവിയെടുക്കുന്ന വിശ്വാസ ചൈതന്യത്തിനു മാത്രമേ നിലനിൽപ്പൂള്ളൂ. ആധുനിക സംവിധാനങ്ങളുടെയും സോഷ്യൽ മീഡിയയുടെയും സ്വാധീനം വിശ്വാസത്തെ ബാധിക്കരുത്. അതോടൊപ്പം യുവാക്കൾക്കു മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കുന്നതിനും പിറന്ന മണ്ണിൽ സന്തോഷത്തോടെ ജീവിക്കുന്നതിനും അവസരമുണ്ടാക്കുകയും ചെയ്യണം. ദൈവ കരുണ, സ്നേഹം ദൈവത്തിന്‍റെ കരുണ ജീവിതത്തിലുടനീളം എനിക്കു ലഭിച്ചിട്ടുണ്ട്. ലഭിച്ച ഉത്തരവാദിത്വങ്ങൾ നൂറു ശതമാനവും കൃത്യതയോടെ ചെയ്യുന്നതിന് എന്നും ദൈവം സഹായിച്ചു. ദൈവത്തിന്‍റെ അനുഗ്രഹ വലയം എന്നും ഒപ്പമുണ്ട്. അതു തന്നെയാണ് മുന്നോട്ടു നീങ്ങുന്നതിനുള്ള ശക്തിയും. ആവശ്യമുള്ളിടത്ത് സഹായം എത്തിക്കുന്നതിന് സഭ എന്നും മുന്നോട്ടു വന്നിട്ടുണ്ട്. സാന്പത്തികമായി...

Read More