Author: Editorial Team

Auto Draകാനഡ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി നിതിൻ ശരത്ft

നാച്യുറൽ കാനഡ പ്രൊ.ക്വാളിഫയർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കനേഡിയൻ മലയാളികളുടെ അഭിമാനമായിരിക്കുകയാണ് സസ്‌കച്ചവൻ പ്രൊവിൻസിലെ റെജൈനയിൽ സ്ഥിര താമസമാക്കിയ നിതിൻ ശരത്. ഓഗസ്റ്റ് ആറിനു ടോറോന്റോയിലെ ഡെൽറ്റ ഹോട്ടലിൽ വച്ച് നടന്ന മത്സരത്തിൽ കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുമുള്ള ഏകദേശം 400 ഓളം പേർ പങ്കെടുത്തിരുന്നു. നിതിൻ മത്സരിച്ച ഓപ്പൺ ബോഡി ബിൽഡിങ്ങിൽ ബാന്റം വിഭാഗത്തിൽ മത്സരിച്ച 8 പേരിൽ ഒന്നാമനായാണ് നിതിൻ ഈ അത്യുഗ്ര വിജയം കരസ്ഥമാക്കിയത്. 2012 മുതൽ നാഷണൽ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ വിജയി ആകണമെന്ന സ്വപ്നവുമായി വിവിധ മത്സരങ്ങളിൽ പങ്കെടുത്ത നിതിന് കഴിഞ്ഞ കൊല്ലം ഇതേ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. എന്നാൽ ഐ എഫ് ബി ബി വി (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ്) പ്രൊഫെഷണൽ കാർഡ് കരസ്ഥമാക്കുക എന്ന നിതിൻ്റെ ദൃഢ നിശ്ച്ചയവും കഴിഞ്ഞ ഒരു കൊല്ലം കൊണ്ടുള്ള വിശ്രമമില്ലാത്ത കഠിനാധ്വാനവുമാണ് നിതിനെ പ്രൊഫെഷണൽ ക്വാളിഫയർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്. അടുത്ത് തന്നെ പ്രൊ കാർഡ് കരസ്ഥമാക്കുക എന്നതാണ് നിതിൻ്റെ ലക്‌ഷ്യം. കഴിഞ്ഞ രണ്ട് കൊല്ലമായി സോൾവിൻ ജെ കല്ലിങ്കലിന്റെ നേതൃത്വത്തിലുള്ള ലയൺഷെർ ഇമ്മിഗ്രേഷൻ കാനഡ നിതിന് മികച്ച പിന്തുണയാണ് നൽകുന്നത്. ആലപ്പുഴ ഗുരുപുരം സ്വദേശിയാണ് നിതിൻ ശരത്. ഭാര്യ രശ്മി നിതിൻ, മകൾ റയിലിൻ...

Read More

നിരോധിത ലഹരിമരുന്നുമായി പോലീസുകാരനും സുഹൃത്തും പിടിയില്‍! സംഭവം തൊടുപുഴയില്‍

തൊടുപുഴ: നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി പോലീസുകാരനും സുഹൃത്തും എക്സൈസിന്‍റെ പിടിയിലായി. ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ എം.ജെ. ഷാനവാസാണ് പിടിയിലായത്.ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ നിന്നായി 3.4 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും കണ്ടെത്തി.മയക്കുമരുന്നിടപാടുകള്‍ നടക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ 11.30 ഓടെ തൊടുപുഴയ്ക്ക് സമീപം മുതലക്കോടത്ത് നടത്തിയ പരിശോധനയിലാണ് ഇവരെ...

Read More

തിങ്കള്‍ മുതല്‍ മഴ ശക്തമായേക്കും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അഞ്ചു ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കള്‍ : കോട്ടയം, എറണാകുളം, ഇടുക്കിചൊവ്വ : കോട്ടയം, എറണാകുളം, ഇടുക്കിബുധന്‍: കോട്ടയം, ഇടുക്കി, തൃശ്ശൂര്‍,...

Read More

പത്ത് പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ! കോട്ടയം തലയോലപ്പറമ്പല്‍ നടന്ന സംഭവം ഇങ്ങനെ…

തലയോലപ്പറന്പ്: പത്ത് പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ ലാബിൽ നടന്ന പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. തലയോലപ്പറന്പ് ഉമ്മാംകുന്ന്, കോലത്താർ, സെന്‍റ് ജോർജ് പള്ളി പരിസരങ്ങളിലുള്ള റോസക്കുട്ടി, ദിവ്യ കോലേഴത്ത്, അജിൻ കുഴിതടത്തിൽ, ജോസഫ് കുന്പളങ്ങി, ഏറ്റുമാനൂർ സ്റ്റേഷനിലെ എസ്ഐ മാത്യു പോൾ, വിശ്രുതൻ മേപ്പാട്ടുകുന്നേൽ, തങ്കച്ചൻ പുത്തൻപുരയിൽ, ആനന്ദ് തൈയിൽ, പാർവതി രാജേശ്വരി ഭവൻ, രവീന്ദ്രൻ ആശീഷ് ഭവൻ തുടങ്ങിയവർക്കാണ് പരിക്കേറ്റത്. മുഖത്തും വയറിനും പരിക്കേറ്റ ഏതാനും പേർ കോട്ടയം മെഡിക്കൽ കോളജിലും കൈകാലുകൾക്ക് പരിക്കേറ്റവർ വൈക്കം താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. വ്യാഴാഴ്ച രാവിലെ 7.30ന് ഉമ്മാംകുന്നിലായിരുന്നു തെരുവ് നായയുടെ ആക്രമണത്തിന് തുടക്കം. പിന്നീട് സെന്‍റ് ജോർജ് പള്ളി ഭാഗത്തെ പാൽ സ്റ്റോറിനടുത്തെത്തിയ തെരുവ് നായ പാൽ വാങ്ങാനെത്തിയ എസ്ഐ മാത്യു പോളിന്‍റെ കൈ വിരുകളിൽ കടിക്കുകയായിരുന്നു. പ്രദേശവാസികളെയും വളർത്തു നായ്ക്കളേയും കടിച്ചു ഭീതി പരത്തി പാഞ്ഞ തെരുവ് നായ പിന്നീട് വാഹനമിടിച്ചു ചത്തു. കഴിഞ്ഞ ജൂലൈ 22 ന് വൈക്കത്ത് ഏഴുപേർക്കു പേ വിഷബാധയുള്ള തെരുവ് നായയുടെ അക്രമണം നേരിട്ടത്. വെച്ചൂരിൽ രണ്ടു കുടുംബത്തിലെ നാലു പേർക്കും തെരുവുനായയു ടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഈ വീടുകളിലെ വളർത്തു നായകളും ഒരു പശുവും പേ വിഷബാധയിൽ ചത്തു. വൈക്കം മഹാദേവ ക്ഷേത്രത്തിനു കിഴക്കുവശത്ത് മുരുകൻ കുളങ്ങരയിൽ സൈക്കിൾ യാത്രക്കാരനെയും കേബിൾ ടിവി ജീവനക്കാരനെയും ദിവസങ്ങൾക്കു മുന്പാണ് തെരുവ് നായ കടിച്ചത്. തെരുവ് നായ ആക്രമണം രൂക്ഷമായതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവയ്പ്പുകൾ അടക്കമുള്ള സുരക്ഷാ നടപടികൾ...

Read More

അസോസിയേറ്റ് പ്രഫസർ നിയമത്തിൽ ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ല! പ്രിയ വർഗീസിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസർ നിയമത്തിൽ ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്ന് പ്രിയ വർഗീസ്. വിമർശനം ഉന്നയിക്കുന്നവർക്ക് യുജിസി ചടങ്ങൾ ലവലേശം അറിയില്ലെന്നും പ്രിയ വർഗീസ് ഫേസ്ബുക്കിൽ കുറിച്ചു. എഫ്ഡിപി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാം എന്നാണ് ചട്ടം. സ്റ്റഡീ ലീവ് അല്ല അതെന്ന് സർവകലാശാല രക്ഷാസംഘക്കാർക്കറിയില്ലെന്നും അവർ വിമർശനം ഉന്നയിച്ചു. യുജിസി ചട്ടം പകുതി മാത്രം വായിച്ചാണ് വിമർശനം ഉന്നയിക്കുന്നതെന്നും പ്രിയ വർഗീസ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യയായ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലാ മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസറായി നിയമിച്ച നടപടികൾ സർവകലാശാല ചാൻസലർകൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചിരുന്നു. പ്രിയ വർഗീസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്: സർവ്വകലാശാലകളിലെ അദ്ധ്യാപക നിയമനം യുജിസി ചട്ടങ്ങൾ പാലിച്ചാണ് നടത്തുക. കണ്ണൂർ യൂണിവേഴ്സിറ്റി മാത്രമല്ല രാജ്യത്തെ എല്ലാ സർവ്വകലാശാലകൾക്കും ഇത് ബാധകമാണ്. യുജിസി ചട്ടങ്ങൾ വായിക്കുന്ന ഏതൊരാൾക്കും കണ്ണൂർ യൂണിവേഴ്സിറ്റിയിലെ മലയാളം അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ല എന്ന് ബോധ്യമാവേണ്ടതാണ്.യുജിസി നിയമപ്രകാരം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ 8 വർഷത്തെ അദ്ധ്യാപക/ഗവേഷണ പരിചയമാണ് വേണ്ടത്. FDP വഴി ഡെപ്യൂട്ടേഷനിൽ ഗവേഷണം പൂർത്തിയാക്കിയ കാലയളവ് അദ്ധ്യാപക/ഗവേഷണ പരിചയമായി കണക്കാക്കാൻ കഴിയില്ലെന്നാണ് ചില “വിദഗ്ദ്ധ”രുടെ വാദം. യുജിസി റെഗുലേഷനെക്കുറിച്ച് ലവലേശം അറിവില്ലാത്തതിന്റെ പ്രശ്നമാണ്. എന്താണ് വസ്തുത?ഫാക്കൾട്ടി ഡെവലപ്മെന്റ് പ്രോഗ്രാം- (FDP) കോളജ് അദ്ധ്യാപകരുടെ ഗവേഷണാഭിരുചി പോഷിപ്പിക്കാനും സജീവ സർവ്വീസിൽ നിന്നുകൊണ്ട് PhD യിലേക്ക് നീളുന്ന രീതിയിൽ അവരുടെ അക്കാദമിക് ഗവേഷണത്തെ സഹായിക്കാനും ഏർപ്പെടുത്തിയ പദ്ധതിയാണ്. പത്താം പദ്ധതി പ്രകാരം ഫാക്കൾട്ടി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം (FIP) എന്ന പേരിലാണ് ഈ പദ്ധതി രാജ്യത്താരംഭിച്ചത്. FIP യുമായി ബന്ധപ്പെട്ട പത്താം പദ്ധതി ഗൈഡ്ലൈൻ പ്രകാരം യുജിസിയുടെ ഈ Teacher Fellowship നൽകുന്നതിന് കൃത്യമായതും കർശനമായതുമായ മാനദണ്ഡങ്ങളുണ്ട്. കർശനമായ സെലക്ഷൻ പ്രോസസിലൂടെയാണ് FIP വഴി Teacher Fellowship ലഭ്യമാവുക. ഗവേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ Teacher Fellow യുടെ ഗവേഷണ പുരോഗതി വിലയിരുത്തപ്പെടും.യുജിസിയുടെ പത്താം പദ്ധതി ഗൈഡ്ലൈൻ സെക്ഷൻ 3.7 പ്രകാരംFIP ക്ക്‌ അർഹരായ അദ്ധ്യാപകർക്ക്‌ മുഴുവൻ ശമ്പളത്തിനും അർഹതയുണ്ട്.” The teacher will continue to receive full salary from the parent institution/college during the period of Teacher Fellowship.” (Section 3.7, X th Plan Guidelines for Faculty Improvement Program)FIP സ്റ്റഡിലീവ് ആണോ?അല്ല എന്നാണ് ഉത്തരം. FIP ഗവേഷണത്തിന് ലഭിക്കുന്ന ഡെപ്യൂട്ടേഷനാണ്. യുജിസിയുടെ പത്താം പദ്ധതി ഗൈഡ്ലൈലിനെ സെക്ഷൻ 3.8 നോക്കുക. അദ്ധ്യാപകർക്ക് നൽകുന്ന Study Leave പോലെയേയല്ല FIP എന്നാണ് മനസ്സിലാക്കേണ്ടത്.“The scheme will also be applicable to the teachers who are entitled to Study Leave with full pay. However, it would be open to them either to opt for the Teacher Fellowship under Faculty ImprovementProgramme or Study Leave given by the Universities.”(Section 3.8, X th Plan Guidelines for Faculty Improvement Program)അതായത് Full Pay നൽകുന്ന രീതിയിലെ Study Leave ന് അർഹതയുള്ളവർക്കും FIP ക്ക്‌ അപേക്ഷിക്കാവുന്നതാണ്. എന്നാൽ FIP ക്ക്‌ അപേക്ഷിക്കണോ അതോ സർവ്വകലാശാല നൽകുന്ന Study Leave ന് അപേക്ഷിക്കണോ എന്ന് അവർക്ക് തീരുമാനിക്കാം. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. FIP സ്കീമും Study Leave (Full Pay) യും രണ്ടും രണ്ടാണ്. FIP സ്കീം ഗവേഷണം സമയബന്ധിതമായി പൂർത്തിയാക്കാത്ത പക്ഷം പിഴ അടക്കേണ്ടതുൾപ്പെടെയുള്ള കൂടുതൽ കർശനമായ നിബന്ധനകളുള്ളതാണ്. ഇവിടെ ഡെപ്യൂട്ടേഷനിൽ പോകുന്ന അദ്ധ്യാപകന് പകരം വരുന്ന അദ്ധ്യാപകന്റെ ശമ്പളം ഉൾപ്പെടെ അതേ പേ സ്കെയിലിൽ യുജിസി നേരിട്ട് നൽകും.പതിനൊന്നും പന്ത്രണ്ടും പദ്ധതികളുടെ ഭാഗമായി യുജിസി FIP ക്ക്‌ കൂടുതൽ നിബന്ധനകൾ കൊണ്ടുവന്നു. ഇതിനിടെ FIP പരിഷ്ക്കരിച്ച് FDP ആക്കിയപ്പോൾ സെലക്ഷൻ പ്രോസസ് കൂടുതൽ കർശനമാക്കി. ഗവേഷണം സമയബന്ധിതമായി പൂർത്തിയാക്കാത്ത പക്ഷം കടുത്ത ശിക്ഷാ നടപടികൾ...

Read More