Author: Editorial Team

പ്രസിഡന്‍റ് സ്ഥാനാർഥി: റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപിന് പിന്തുണയേറുന്നു

വാഷിംഗ്ടണ്‍ ഡിസി: ഡമോക്രാറ്റിക് പാർട്ടിയിലെ ഭൂരിപക്ഷവും, പാർട്ടിയോടു പിന്തുണ പ്രഖ്യാപിക്കുന്ന സ്വതന്ത്രൻമാരും 2024 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ബൈഡനു പകരം മറ്റൊരാളെ കണ്ടെത്തണമെന്ന് നിർദേശിക്കുന്പോൾ, റിപ്പബ്ലിക്കൻ പാർട്ടിയിലെ ഭൂരിപക്ഷവും ട്രംപിനെ സ്ഥാനാർഥിയാക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട സർവെയിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഡമോക്രാറ്റിക് പാർട്ടിയിൽ നിന്നും സർവേയിൽ പങ്കെടുത്ത 56 ശതമാനവും ബൈഡനു പകരം മറ്റൊരാളെ കണ്ടെത്തണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 35 ശതമാനം മാത്രമാണ് ബൈഡന് പിന്തുണ നൽകിയത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ 47 ശതമാനം പേർ ട്രംപിനെ അനുകൂലിച്ചപ്പോൾ 46 ശതമാനം മറ്റൊരാളാണെങ്കിൽ നന്നായിരിക്കുമെന്നും അഭിപ്രായപ്പെട്ടു. ബൈഡനും ട്രംപും ഏകദേശം തുല്യനിലയിൽ നിൽക്കുന്പോൾ രണ്ടു പോയിന്‍റ് ട്രംപിന് അനുകൂലമാണ് (ബൈഡൻ 46, ട്രംപ് 48) ബൈഡന്‍റെ പ്രായം കണക്കിലെടുത്താണ് സർവേയിൽ പങ്കെടുത്തവർ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. 79 വയസായ ബൈഡൻ അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ...

Read More

ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണത്തിൽ ഒഐസിസി യുഎസ്എ അനുശോചിച്ചു

ഡാളസ്: മുൻമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിന്‍റെ വേർപാടിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസ് യുഎസ്എ അനുശോചിച്ചു. എടുത്ത നിലപാടുകളിൽ നിലയുറപ്പിച്ചു നിന്ന നേതാവ്, വർഗീയതയ്ക്കെതിരെ ഭയലേശമില്ലാതെ പടപൊരുതിയ കളങ്കമറ്റ മതേതരവാദി, കക്ഷിരാഷ്ട്രീയത്തിനതീതമായി പൊതുസമൂഹം അംഗീകരിച്ച മികച്ച ഭരണാധികാരി തുടങ്ങിയ വിശേഷണങ്ങൾ മതിയാവില്ല ആര്യാടൻ മുഹമ്മദെന്ന നേതാവിന്. മികച്ച പാർലമെന്േ‍ററിയനായിരുന്ന ആര്യാടൻ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് എന്നും കരുത്തു നൽകിയ നേതാവായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ വിയോഗം പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്നും, പ്രിയ നേതാവിന്‍റെ നിര്യാണത്തിൽ കണ്ണീർ പ്രണാമം അര്പ്പിച്ചു കൊണ്ട് അനുശോചനം അറിയിക്കുന്നുവെന്ന് ഒഐസിസി യുഎസ്എയ്ക്കുവേണ്ടി ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡന്‍റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം എന്നിവർ...

Read More

മാർത്തോമ സഭയിൽ ഇനി വനിതാ അൽമായ ശുശ്രുഷകരും; മെത്രാപ്പോലീത്തയ്ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹം

ഡാളസ്: മാർത്തോമ സഭയിൽ ഇനിയും വനിതാ അൽമായ ശുശ്രുഷകരും. സഭയിൽ വനിതകൾക്ക് ഉണ്ടായിരുന്ന വിലക്ക് നീക്കി. 2022 -സെപ്റ്റംബർ 13, 14, 15 തീയതികളിൽ നടന്ന മലങ്കര മാർത്തോമാ മണ്ഡല യോഗത്തിൽ അൽമായ ശുശ്രുഷകരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപെട്ടു സഭാ കൗണ്‍സിൽ നിർദേശിക്കുന്ന 335 ഭരണ ഘടന ഭേദഗതി സഭയിൽ അവതരിപ്പിക്കുകയും ചർച്ചകൾക്ക് ശേഷം ഇടവകളിൽ ലിംഗ ഭേദെമന്യേ അൽമായ ശുശ്രുഷകരായി ഒന്നോ അതിലധികമോ തെരഞ്ഞെടുക്കാവുന്നതാണെന്നു പ്രമേയം ഭേദഗതിയോടു പാസാക്കപ്പെട്ടു. വളരെ കാലമായി വനിതകൾ ആഗ്രഹിച്ചിരുന്ന പദവി ആയിരുന്നു ഇത്. മാർത്തോമാ സഭയിലെ സംകുചിത ചിന്താഗതിക്കാരായ കുറെ ആൾക്കാരെ ഈ തിരുമാനം പ്രകോപനം...

Read More

ഡയസ് ദാമോദരന്‍റെ മാതാവ് അമ്മു ദാമോദരൻ അന്തരിച്ചു

ഹൂസ്റ്റണ്‍ : പരേതനായ ദാമോദരൻ കരുമാലിപ്പറന്പിന്‍റെ ഭാര്യ അമ്മു ദാമോദരൻ (90) എറണാംകുളം പാലാരിവട്ടത്ത് അന്തരിച്ചു. എറണാകുളത്തെ ന്ധബാബു ബ്രദേഴ്സ്ന്ധ എന്ന ബ്രാൻഡ്ൽ വസ്ത്രവ്യാപാര രംഗത്ത് തനതായ മുഖമുദ്ര പതിപ്പിച്ച ആളാണ് പരേതനായ ദാമോദരൻ കരുമാലിപ്പറന്പിൽ. പരേതയുടെ മകൻ ഡയസ് ദാമോദരൻ ദീർഘകാലമായി ഹൂസ്റ്റണിൽ സ്ഥിര താമസകാരനും ഏഷ്യാനെറ്റ് യുഎസ്എയുടെ ടെറിറ്ററി മാനേജറും, ഫ്രീഡിയ എൻറെട്രെയിൻമെൻറ് ബാനറിൽ ധാരാളം ഷോകൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മക്കൾ :അജയഘോഷ്, മംഗളോദൻ, ബാബു,ടൈറ്റസ്, ഡയസ്, ദലിമ മഹേഷ്. തിങ്കളാഴ്ച രാവിലെ 11ന് സംസ്കാര ശുശ്രൂഷകൾ പാലാരിവട്ടത്തെ വീട്ടിൽ നടക്കുന്നതാണ് .ഡയസ് :+1 832 643...

Read More

യുവാവിന്‍റെ പുനര്‍വിവാഹപ്പരസ്യം; സുന്ദരിയായ ചേച്ചിയുടെ പേരുപറഞ്ഞ് പ്രലോഭിപ്പിച്ചു; ആര്യയുടെ വാഗ്ദാനത്തിൽ വീണ യുവാവിന് നഷ്ടമായ കണക്ക് കേട്ടാൽ ഞെട്ടും…

കോഴഞ്ചേരി: പുനര്‍വിവാഹപ്പരസ്യം നല്‍കിയയാളിനെ ഫോണിലൂടെ പരിചയപ്പെടുകയും പ്രലോഭിപ്പിച്ച് ലക്ഷങ്ങള്‍ കബളിപ്പിച്ചെടുക്കുകയും ചെയ്ത യുവതിയെ പോലീസ് പിടികൂടി. ആലപ്പുഴ കൃഷ്ണപുരം കാപ്പില്‍ ഈസ്റ്റ് പുത്തന്‍തുറ വീട്ടില്‍ നിന്നും കൃഷ്ണപുരം കുറ്റിപ്പുറം ഷാജിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വി. ആര്യയെയാണ് (36) കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്. പുല്ലാട് കടപ്ര സ്വദേശിയായ യുവാവ് നല്‍കിയ പുനര്‍വിവാഹ പരസ്യം കണ്ട്, 2020 മേയ് നാല് മുതല്‍ രണ്ട് മൊബൈല്‍ ഫോണുകളില്‍ നിന്നും നിരന്തരം വിളിച്ച ആര്യ, തന്‍റെ സഹോദരിക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നു പറഞ്ഞുവിശ്വസിപ്പിച്ച ശേഷം, മേയ് 17 മുതല്‍ ഡിസംബര്‍ 22 വരെയുള്ള കാലയളവില്‍ അമ്മയുടെ ചികിത്സയ്‌ക്കെന്നുപറഞ്ഞു പലതവണയായി 4,15,500 രൂപ ബാങ്ക് ഇടപാടിലൂടെ തട്ടിയെടുത്തുവെന്നാണ് കേസ്. 22, 180 രൂപ വിലയുള്ള പുതിയ മൊബൈല്‍ ഫോണും കൈക്കലാക്കിയിരുന്നു. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ യുവാവ് കഴിഞ്ഞ ജനുവരി ഒന്നിന് പത്തനംതിട്ട ഡിവൈഎസ്പിക്ക് പരാതി നല്‍കി. കോയിപ്രം എസ്‌ഐ രാകേഷ് കുമാര്‍, പരാതി പ്രകാരം കേസെടുത്ത് വിശദമായ അന്വേഷണം നടത്തി. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടന്ന അന്വേഷണത്തിനൊടുവിലാണ് ആര്യയെ അറസ്റ്റ് ചെയ്തത്. പോലീസ് അന്വേഷണത്തില്‍ ആര്യ പറഞ്ഞിട്ടുള്ള വിവരങ്ങളെല്ലാം കളവാണെന്നു വ്യക്തമായി. പണം തട്ടിയെടുക്കുക മാത്രമായിരുന്നു ഇവരുടെ ലക്ഷ്യമെന്നും...

Read More